Wednesday, August 4, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ 1

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ 1


തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്

തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.(അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..)

ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പ­ക­ന്‍ ടി ജെ ജോ­സ­ഫി­നെ­തിരാ­യ ആ­ക്രമണം കേ­ര­ള­ത്തി­ലെ മ­ന­സ്സാ­ക്ഷി­യെ ഞെ­ട്ടി­ച്ച സം­ഭ­വ­മാ­യി­രുന്നു. പ്ര­വാ­ചക­നെ അ­വ­ഹേ­ളി­ച്ചെന്നാരോപിച്ച് അധ്യാപകന്റെ കൈ­വെ­ട്ടി മാറ്റി­യ സം­ഭവത്തെ തീ­വ്ര­വാ­ദ­ത്തി­ന്റെ ഇ­രു­ണ്ട മു­ഖ­മാ­യാ­ണ് മ­ല­യാ­ളി തി­രി­ച്ച­റി­ഞ്ഞത്. ആ­ക്ര­മ­ണ­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­ത് പോ­പ്പു­ലര്‍ ഫ്ര­ണ്ടാ­ണെ­ന്ന് ഏ­റെ­ക്കു­റെ വ്യ­ക്ത­മാ­യി­ക്ക­ഴി­ഞ്ഞു. കേ­ര­ള­ത്തി­ന്റെ മ­തേ­ത­ര പ്രതി­രോ­ധം ഭേ­ദി­ച്ച് എന്‍ ഡി എഫും അ­തി­ന്റെ പില്‍ക്കാ­ല രൂ­പമായ പോ­പ്പു­ലര്‍ ഫ്ര­ണ്ടും വ­ളര്‍­ന്ന­തെ­ങ്ങി­നെ­യെ­ന്ന് കേരളം അ­ന്വേ­ഷി­ച്ച് തു­ട­ങ്ങി­യി­രി­ക്കു­ന്നു.തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു. കെഎം ഷാ­ജി­യു­മാ­യി മുഹമ്മദ് സുഹൈല്‍ ന­ടത്തി­യ സു­ദീര്‍­ഘമാ­യ സം­ഭാ­ഷ­ണ­ത്തില്‍ നി­ന്ന്.മത തീ­വ്ര­വാ­ദം കേര­ളം വീ­ണ്ടും ചര്‍ച്ച ചെ­യ്തു­കൊ­ണ്ടി­രി­ക്ക­യാണ്. നേര­ത്തെ പ­ല­പ്പോ­ഴും കേ­ര­ള­ത്തില്‍ തീ­വ്രവാ­ദ പ്ര­വര്‍­ത്ത­ന­ങ്ങ­ള്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. മു­ഖ്യ­ധാ­ര­യു­മാ­യി ബ­ന്ധ­മില്ലാ­ത്ത ചി­ല തു­രു­ത്തു­ക­ളില്‍ നി­ന്നാ­യി­രു­ന്നു അത്. അ­തു കൊ­ണ്ട് ത­ന്നെ അ­തി­ന് ഏ­തെ­ങ്കിലും സ­മു­ദാ­യ­ത്തി­ന്റെ വി­കാ­ര­ങ്ങ­ളു­മാ­യി ബ­ന്ധ­മില്ലാ­യി­രുന്നു. എ­ന്നാല്‍ തൊ­ടു­പു­ഴ­യിലെ അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വം ഇ­തില്‍ നി­ന്നെല്ലാം വ്യ­ത്യ­സ്­ത­മാ­ണ്. ഒ­രു സ­മു­ദാ­യ­ത്തി­ന്റെ വി­കാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­ത്തി­ലാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യത്. അ­തില്‍ പ്ര­തി ചേര്‍­ക്ക­പ്പെ­ടുന്ന­ത് പോ­പ്പു­ലര്‍ ഫ്ര­ണ്ടെ­ന്ന സം­ഘ­ട­യാ­ണ്. കേ­ര­ള­ത്തി­ലെ മു­സ്‌ലിം തീ­വ്ര­വാ­ദ­ത്തി­ന്റെ നാള്‍­വ­ഴി­യെക്കു­റി­ച്ച്?.എന്‍­ ഡി എ­ഫ് അ­ട­ക്ക­മു­ള­ള തീ­വ്രവാ­ദ സം­ഘ­ട­ന­കള്‍ കേ­ര­ള­ത്തില്‍ വ­രു­ന്ന­തി­ന് മു­മ്പുള്ള സാ­ഹ­ച­ര്യ­ത്തെ പരി­ശോ­ധി­ക്കേ­ണ്ട­തുണ്ട്. ഇ­ന്ത്യ സ്വാ­ത­ന്ത്ര­മാ­യ­തി­ന് ശേ­ഷം കേര­ളം പ്ര­ക­ടമാ­യ തീ­വ്രവാദ­ത്തെ അം­ഗീ­ക­രി­ച്ചി­ട്ടില്ല. ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യെയും സി­മി­യേ­യും ഐ­ എ­സ് ­എ­സ്സി­നെയും മ­ല­യാ­ളി അം­ഗീ­ക­രി­ച്ചി­രുന്ന­ില്ല. കേ­ര­ള­ത്തി­ന് പു­റ­ത്ത് ഒരു ബോം­ബു­ സ്‌­ഫോ­ട­ന­മു­ണ്ടാ­യാല്‍ അ­തേ­റ്റെ­ടു­ക്കാന്‍ നൂ­റ് സം­ഘ­ട­ന­കള്‍ കാ­ണും. ആര്‍ എ­സ്സ് എസ്സ്, അല്‍ ഉ­മ്മ, അല്‍ ബാ­പ്പ തു­ടങ്ങി­യവ­രെല്ലാം കാ­ണും. എ­ന്നാല്‍ കേ­ര­ള­ത്തി­ലെ സാ­ഹ­ചര്യം മ­റി­ച്ചാ­ണ് ഇ­വിടെ ബോം­ബു വ­ച്ച­വര്‍ പോലും ഞ­ങ്ങ­ളല്ല അത് ചെ­യ്­ത­തെന്ന­് പ­റ­യേ­ണ്ടി­വ­രും. അ­ത് തീ­വ്രവാ­ദി­യു­ടെ ഗു­ണമല്ല മ­ല­യാ­ളി­യു­ടെ ഗു­­ണ­മാണ്. ഇ­ത് തി­രി­ച്ച­റി­ഞ്ഞിട്ടാ­ണ് എണ്‍­പ­തു­കള്‍ മു­തല്‍ തീ­വ്ര­വാ­ദികള്‍ ശ്ര­മം ന­ട­ത്തുന്ന­­ത്.കേ­ര­ള­ത്തില്‍ മു­സ്‌ലിം തീ­വ്രവാ­ദ­ത്തി­ന് വേ­രൂന്ന­ാന്‍ ക­ഴി­യാ­തെ പോ­കുന്നത് സ­മ­സ്­ത, മു­ജാ­ഹിദ്, ത­ബി­ലീഗ്, ദ­ക്ഷി­ണ­കേ­ര­ള തു­ടങ്ങി­യ മ­തസം­ഘ­ട­ന­കളും എം­ ഇ എ­സ്, എം­ എ­സ് എ­സ് തു­ടങ്ങി­യ വി­ദ്യാ­ഭ്യാ­സ ഏന്‍­സി­ക­ളു­ടെ­യും മു­സ്‌ലിം ലീ­ഗി­ന്റെ­യും വി­ശ്വാസ്യത കാ­ര­ണ­മാ­ണ്. അ­ത് ത­കര്‍­ക്കാ­നു­ള­ള ശ്ര­മ­മാ­ണ് തുട­ക്കം മു­തല്‍ തീ­വ്രവാ­ദി­കള്‍ ശ്ര­മി­ച്ച­ത്. ബാബ­റി മ­സ്­ജി­ദ് പ്ര­ശ്‌­ന­മു­ണ്ടാക്കിയ അ­ര­ക്ഷി­താ­വ­സ്ഥ ഇത്ത­രം ഒ­രു ശ്ര­മ­ത്തി­നാ­യി മാ­ധ്യ­മം പത്രം ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. കൂ­ടാതെ ജെ­ഡി­ ടി ഹ­സ്സ­നാ­ജി പ്ര­ശ്‌­നം മു­സ്‌ലീം സം­ഘ­ട­ന­ക­ളു­ടെ ക്ര­ഡി­ബി­ലി­റ്റി ത­കര്‍­ക്കാ­നായി ഉ­യര്‍ത്തി­കൊ­ണ്ടു­വന്നു. ലീ­ഗും പാ­ണ­ക്കാ­ട് തങ്ങ­ളും നല്ല­താ­ണെ­ങ്കി­ലും കു­ഞ്ഞാ­ലി­ക്കുട്ടി­യു­ടെയും അ­ഹമ്മ­ദ് സാ­ഹിബിന്റെയും കൈ­യ്യി­ലെ ക­ളി­പ്പാ­വ­കള്‍ മാ­ത്ര­മാ­ണവ­യെന്ന് മാ­ധ്യ­മം പത്രം നി­രന്ത­രം പ­റ­ഞ്ഞു.എം ­ഇ­ എസ്സും എം­എ­സ്സ്­എസ്സും വ്യ­വ­സാ­യി­ക­ളു­ടെ കൈ­യ്യി­ലാ­ണെന്നും ആ­രോ­പി­ക്കു­ക­യു­ണ്ടായി. സ­മ­സ്­തയും മു­ജാ­ഹിദും തെ­രു­വില്‍ വെ­റു­തേ തര്‍­ക്കി­ക്കു­ക­യാ­ണെന്നും ഇതു­കൊ­ണ്ട് മു­സ്‌ലീം സ­മു­ദാ­യ­ത്തി­ന് ഒ­രു ഗു­ണ­വു­മി­ല്ലെന്നും മാ­ധ്യ­മം ആ­രോ­പി­ച്ചു. ഇങ്ങ­നെ അ­ര­ക്ഷി­തമാ­യ മു­സ്‌ലീം മ­ന­സ്സി­നെ വി­ക­സി­പ്പി­ച്ചെ­ടുത്ത­ത് ജ­മാഅ­ത്തെ ഇ­സ്‌ലാ­മി കാ­ത്തു­വച്ച സോ­ളി­ഡാ­രി­റ്റി­യു­ടെ വി­ത്തി­റ­ക്കാ­നാ­യി­രു­ന്നു. ഈ മ­ണ്ണില്‍ വള­രെ ആ­സൂ­ത്രി­ത­മാ­യി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ ത­ന്നെ ബു­ദ്ധി­ക­ട­മെ­ടു­ത്ത് സി­മി­ക്കാര്‍ വി­ത്തി­റ­ക്കി­യ­താ­ണ് എന്‍­ ഡി­ എ­ഫ്.തു­ട­ക്ക­ത്തില്‍ എന്‍­ ഡി എ­ഫ് ആ­യി­രുന്ന­ില്ല. വ­യ­നാ­ട്ടില്‍ വ­യ­നാ­ട് മു­സ്‌ലിം യം­ഗ് അ­സോ­സി­യേ­ഷന്‍ -വൈ­മ, കോ­ഴി­ക്കോട് കൈ­മ, തൃ­ശ്ശൂ­രില്‍ തൈ­മ, പാ­ല­ക്കാട് പൈ­മ, മ­ല­പ്പുറ­ത്ത് മൈ­മ എ­ന്നൊ­ക്കെ പ­റ­ഞ്ഞ് സം­ഘ­ട­ന­ക­ളാ­യി­രുന്നു. കേ­ര­ളത്തി­ലെ ഗ്രാ­മ­ങ്ങ­ളില്‍ ചെറി­യ ചെറി­യ കള്‍­ച്ച­റല്‍ ഗ്രൂ­പ്പു­ക­ളാ­യി രൂ­പീ­ക­രി­ക്കു­മ്പോല്‍ ത­ന്നെ ദ­ക്ഷി­ണേ­ന്ത്യ­യില്‍ മു­ഴു­വന്‍ ഇ­ത് വ്യാ­പി­പ്പി­ച്ചു. 1992 ലോ 1993 ലോ ആണ് കോ­ഴി­ക്കോ­ട് മു­ത­ല­ക്കു­ള­ത്തു­വ­ച്ച് ഇത്ത­രം ജില്ലാ സം­ഘ­ട­ന­കള്‍ ചേര്‍ന്ന് എന്‍­ ഡി എ­ഫ് ഉ­ണ്ടാ­ക്കി­യ­ത് എ­ന്നാ­ണ് എന്റെ ഓര്‍മ്മ.ഈ മ­ണ്ണില്‍ വള­രെ ആ­സൂ­ത്രി­ത­മാ­യി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ ത­ന്നെ ബു­ദ്ധി­ക­ട­മെ­ടു­ത്ത് സി­മി­ക്കാര്‍ വി­ത്തി­റ­ക്കി­യ­താ­ണ് എന്‍­ ഡി­ എ­ഫ്.അ­തേ സ­മയ­ത്ത് മം­ഗ­ലാ­പുര­ത്ത് കര്‍­ണ്ണാട­കാ ഡി­ഗ്‌നി­റ്റി ഫോ­റം എ­ന്ന നി­ല­യ്­ക്ക് കെ ­ഡി എ­ഫ് ഉണ്ടായി. ത­മി­ഴ്‌നാ­ട്ടില്‍ മധു­രെ­യില്‍ ത­മി­ഴ് മനിത നീ­തി പാ­സ­റേ അഥ­വാ എം­ എന്‍­ പി ആ­യി രൂ­പീ­ക­രിച്ചു. ഈ തീ­വ്ര ഗ്രൂ­പ്പു­കള്‍ ബാം­ഗ­ളൂ­രില്‍ വ­ച്ച് പോ­പ്പു­ലര്‍ ഫ്രണ്ട് ഓ­ഫ് ഇ­ന്ത്യ­യാ­യി മാ­റി. ഇ­തോ­ടൊ­പ്പം ത­ന്നെ ഇ­തി­ന്റെ രാ­ഷ്ട്രീ­യ രൂ­പം എ­ന്ന നി­ല­യില്‍ എ­സ്­ ഡി­ പി­ ഐ യും രൂ­പി­ക­രിച്ചു. ഇ­തി­നി­ട­യി­ലും പ­ല ഗ്രൂ­പ്പു­കള്‍ ഉ­ണ്ടാ­യി­രുന്നു. വി­ധി പ്ര­ഖ്യാ­പ­ന­ത്തി­നാ­യി ദാ­റുല്‍ ഖ­ദാ കോ­ട­തിയും ഉ­ണ്ടാ­യി. കോട­തി വിധി ന­ട­പ്പി­ലാ­ക്കു­ന്ന മ­റ്റൊ­രു ഗ്രൂ­പ്പു­മു­ണ്ടായി. കു­റേ കാ­ല­മാ­യി ഇ­തൊ­ക്കെ­യു­ണ്ടാ­യിട്ട്. ഇ­പ്പോഴും ഇ­തൊന്നും പോ­ലീ­സ് വ്യ­ക്ത­മാ­ക്കുന്ന­ില്ല.അതി­ന്റെ ര­ണ്ടാമ­ത്തെ ഘ­ട്ടം ര­ണ്ട­ര വര്‍­ഷം മുന്‍­പ് ജേക്ക­ബ് പു­ന്നൂ­സ് പ­റ­ഞ്ഞി­രുന്നു. അ­ദ്ദേ­ഹം പ­റഞ്ഞ­ത് അ­ന്‍പ­തി­നാ­യിരം കോ­ടതി­യു­ടെ നി­യ­മ­വി­രു­ദ്ധ പ­ണം കേ­ര­ള­ത്തില്‍ ഉ­ണ്ടെന്ന­ാണ്. അ­തേ­സ­മയ­ത്തു ത­ന്നെ­യാ­ണ് തീ­വ്ര­വാ­ദി­കള്‍­ക്ക് ഹ­വാ­ലാ ഇ­ട­പാ­ടുവ­ഴി പ­ണ­മെ­ത്തുന്ന­­ത് എ­ന്ന വാര്‍­ത്തയും വന്ന­­ത്. ര­ണ്ട­ര വര്‍­ഷം മുന്‍­പുതന്നെ കേ­ര­ള­ത്തി­ലെ സര്‍­ക്കാ­റിന് സ­മാ­ന്ത­ര­മാ­യി അ­മ്പ­തി­നാ­യി­രം കോ­ടി­യു­ടെ സാ­മ്പത്തി­ക ആ­സ്ഥി ഇ­വ­രു­ടെ ക­യ്യി­ലു­ണ്ടാ­യി­രു­ന്നു­വെ­ന്ന് തെ­ളി­ഞ്ഞി­രുന്നു.

http://www.doolnews.com/km-shaji-interview.html/3

4 comments:

Unknown said...

കൈ വെട്ട്‌ കേസ്‌: പ്രതികളില്‍ ലീഗ്‌ നേതാവിന്റെ മകനും


ന്യുമാന്‍ കോളേജ്‌ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസില്‍ മുസ്ലീം ലീഗ്‌ നേതാവിന്റെ മകനും. മുസ്ലീം ലീഗിന്റെ കോതമംഗലം മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും വെണ്ടുവഴി സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റുമായ കെ എം മീരാക്കുട്ടിയുടെ മകന്‍ ഷോബിന്‍ മീരാകുട്ടിയെയാണ്‌ പൊലീസ്‌ തിരയുന്നത്‌. ഷോബിന്‍ കൈപ്പത്തിവെട്ടാനെത്തിയ ഏഴംഗസംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു. കോതമംഗലത്തിന്‌ അടുത്തുള്ള എഞ്ചിനീയറിങ്‌ കോളജിലെ വിദ്യാര്‍ത്ഥിയായ ഷോബിന്‍ ഇപ്പോള്‍ ഒളിവിലാണ്‌. മീരാക്കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്‌ഡു നടത്തിയ പൊലീസ്‌ ഷോബിന്റെ ബൈക്കും ലാപ്‌ടോപ്പും കസ്‌റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന്റേതടക്കമുള്ള ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ്‌ ലാപ്‌ടോപ്പ്‌ പരിശോധിച്ചുവരുന്നു.കൈപ്പത്തിവെട്ടല്‍ സംഭവം കഴിഞ്ഞ്‌ ഒരാഴ്‌ച നാട്ടില്‍ ഉണ്ടായിരുന്ന ഷോബിനെ ഒളിവില്‍ പോകാന്‍ ചില മുസ്ലീം ലീഗുകാര്‍ സഹായിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മീരാകുട്ടി പ്രസിഡന്റായ സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററും ഷോബിനും കൂട്ടരും പോപ്പുലര്‍ഫ്രണ്ടിന്റെ രഹസ്യയോഗങ്ങള്‍ക്കും പ്രചാരണത്തിനും ഉപയോഗിച്ചിരുന്നതായും അറിയുന്നു. പ്രസിഡന്റിന്റെ മകനെന്ന സൗകര്യവും സ്വാധീനവും ഷോബിന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച്‌ മുസ്ലീം ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസവും ഉടലെടുത്തു. മീരാകുട്ടിയെ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎച്ച്‌ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസ്‌ 2009 ജൂലൈ 20ന്‌ മുസ്ലീംലീഗ്‌ നേതാവ്‌ ടി എ അഹമ്മദ്‌ കബീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ അന്ന്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ഡോ. എം കെ മുനീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഈ ചടങ്ങില്‍ മീരാകുട്ടിയായിരുന്നു അധ്യക്ഷന്‍.ഷോബിനെ കോതമംഗലം സ്വദേശിയായ യൂനസാണ്‌ സംഘത്തിലുള്‍പ്പെടുത്തിയത്‌. യൂനസ്‌ തന്നെയാണ്‌ ഷോബിന്റെ പങ്ക്‌ പൊലീസിന്‌ വെളിപ്പെടുത്തിയതും. യൂനസ്‌ പിടിയിലായത്‌ അറിഞ്ഞതോടെ ഷോബിനും ഒളിവില്‍ പോകുകയായിരുന്നു.അതേസമയം പ്രതികള്‍ക്ക്‌ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വ്യാജസിംകാര്‍ഡുകള്‍ കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. സിംകാര്‍ഡ്‌ സംഘടിപ്പിച്ചു നല്‍കിയ സെല്ലുലാര്‍ കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ക്ക്‌ എതിരെ നടപടിയെടുക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Unknown said...

കൈ വെട്ട്‌ കേസ്‌: പ്രതികളില്‍ ലീഗ്‌ നേതാവിന്റെ മകനും
ന്യുമാന്‍ കോളേജ്‌ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസില്‍ മുസ്ലീം ലീഗ്‌ നേതാവിന്റെ മകനും. മുസ്ലീം ലീഗിന്റെ കോതമംഗലം മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും വെണ്ടുവഴി സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റുമായ കെ എം മീരാക്കുട്ടിയുടെ മകന്‍ ഷോബിന്‍ മീരാകുട്ടിയെയാണ്‌ പൊലീസ്‌ തിരയുന്നത്‌. ഷോബിന്‍ കൈപ്പത്തിവെട്ടാനെത്തിയ ഏഴംഗസംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു. കോതമംഗലത്തിന്‌ അടുത്തുള്ള എഞ്ചിനീയറിങ്‌ കോളജിലെ വിദ്യാര്‍ത്ഥിയായ ഷോബിന്‍ ഇപ്പോള്‍ ഒളിവിലാണ്‌. മീരാക്കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്‌ഡു നടത്തിയ പൊലീസ്‌ ഷോബിന്റെ ബൈക്കും ലാപ്‌ടോപ്പും കസ്‌റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന്റേതടക്കമുള്ള ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ്‌ ലാപ്‌ടോപ്പ്‌ പരിശോധിച്ചുവരുന്നു.കൈപ്പത്തിവെട്ടല്‍ സംഭവം കഴിഞ്ഞ്‌ ഒരാഴ്‌ച നാട്ടില്‍ ഉണ്ടായിരുന്ന ഷോബിനെ ഒളിവില്‍ പോകാന്‍ ചില മുസ്ലീം ലീഗുകാര്‍ സഹായിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മീരാകുട്ടി പ്രസിഡന്റായ സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററും ഷോബിനും കൂട്ടരും പോപ്പുലര്‍ഫ്രണ്ടിന്റെ രഹസ്യയോഗങ്ങള്‍ക്കും പ്രചാരണത്തിനും ഉപയോഗിച്ചിരുന്നതായും അറിയുന്നു. പ്രസിഡന്റിന്റെ മകനെന്ന സൗകര്യവും സ്വാധീനവും ഷോബിന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച്‌ മുസ്ലീം ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസവും ഉടലെടുത്തു. മീരാകുട്ടിയെ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎച്ച്‌ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസ്‌ 2009 ജൂലൈ 20ന്‌ മുസ്ലീംലീഗ്‌ നേതാവ്‌ ടി എ അഹമ്മദ്‌ കബീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ അന്ന്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ഡോ. എം കെ മുനീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഈ ചടങ്ങില്‍ മീരാകുട്ടിയായിരുന്നു അധ്യക്ഷന്‍.ഷോബിനെ കോതമംഗലം സ്വദേശിയായ യൂനസാണ്‌ സംഘത്തിലുള്‍പ്പെടുത്തിയത്‌. യൂനസ്‌ തന്നെയാണ്‌ ഷോബിന്റെ പങ്ക്‌ പൊലീസിന്‌ വെളിപ്പെടുത്തിയതും. യൂനസ്‌ പിടിയിലായത്‌ അറിഞ്ഞതോടെ ഷോബിനും ഒളിവില്‍ പോകുകയായിരുന്നു.അതേസമയം പ്രതികള്‍ക്ക്‌ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വ്യാജസിംകാര്‍ഡുകള്‍ കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. സിംകാര്‍ഡ്‌ സംഘടിപ്പിച്ചു നല്‍കിയ സെല്ലുലാര്‍ കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ക്ക്‌ എതിരെ നടപടിയെടുക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Unknown said...

കൈ വെട്ട്‌ കേസ്‌: പ്രതികളില്‍ ലീഗ്‌ നേതാവിന്റെ മകനും
ന്യുമാന്‍ കോളേജ്‌ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസില്‍ മുസ്ലീം ലീഗ്‌ നേതാവിന്റെ മകനും. മുസ്ലീം ലീഗിന്റെ കോതമംഗലം മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും വെണ്ടുവഴി സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റുമായ കെ എം മീരാക്കുട്ടിയുടെ മകന്‍ ഷോബിന്‍ മീരാകുട്ടിയെയാണ്‌ പൊലീസ്‌ തിരയുന്നത്‌. ഷോബിന്‍ കൈപ്പത്തിവെട്ടാനെത്തിയ ഏഴംഗസംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു. കോതമംഗലത്തിന്‌ അടുത്തുള്ള എഞ്ചിനീയറിങ്‌ കോളജിലെ വിദ്യാര്‍ത്ഥിയായ ഷോബിന്‍ ഇപ്പോള്‍ ഒളിവിലാണ്‌. മീരാക്കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്‌ഡു നടത്തിയ പൊലീസ്‌ ഷോബിന്റെ ബൈക്കും ലാപ്‌ടോപ്പും കസ്‌റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന്റേതടക്കമുള്ള ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ്‌ ലാപ്‌ടോപ്പ്‌ പരിശോധിച്ചുവരുന്നു.കൈപ്പത്തിവെട്ടല്‍ സംഭവം കഴിഞ്ഞ്‌ ഒരാഴ്‌ച നാട്ടില്‍ ഉണ്ടായിരുന്ന ഷോബിനെ ഒളിവില്‍ പോകാന്‍ ചില മുസ്ലീം ലീഗുകാര്‍ സഹായിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മീരാകുട്ടി പ്രസിഡന്റായ സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററും ഷോബിനും കൂട്ടരും പോപ്പുലര്‍ഫ്രണ്ടിന്റെ രഹസ്യയോഗങ്ങള്‍ക്കും പ്രചാരണത്തിനും ഉപയോഗിച്ചിരുന്നതായും അറിയുന്നു. പ്രസിഡന്റിന്റെ മകനെന്ന സൗകര്യവും സ്വാധീനവും ഷോബിന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച്‌ മുസ്ലീം ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസവും ഉടലെടുത്തു. മീരാകുട്ടിയെ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎച്ച്‌ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസ്‌ 2009 ജൂലൈ 20ന്‌ മുസ്ലീംലീഗ്‌ നേതാവ്‌ ടി എ അഹമ്മദ്‌ കബീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ അന്ന്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ഡോ. എം കെ മുനീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഈ ചടങ്ങില്‍ മീരാകുട്ടിയായിരുന്നു അധ്യക്ഷന്‍.ഷോബിനെ കോതമംഗലം സ്വദേശിയായ യൂനസാണ്‌ സംഘത്തിലുള്‍പ്പെടുത്തിയത്‌. യൂനസ്‌ തന്നെയാണ്‌ ഷോബിന്റെ പങ്ക്‌ പൊലീസിന്‌ വെളിപ്പെടുത്തിയതും. യൂനസ്‌ പിടിയിലായത്‌ അറിഞ്ഞതോടെ ഷോബിനും ഒളിവില്‍ പോകുകയായിരുന്നു.അതേസമയം പ്രതികള്‍ക്ക്‌ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വ്യാജസിംകാര്‍ഡുകള്‍ കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. സിംകാര്‍ഡ്‌ സംഘടിപ്പിച്ചു നല്‍കിയ സെല്ലുലാര്‍ കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ക്ക്‌ എതിരെ നടപടിയെടുക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Unknown said...

കൈ വെട്ട്‌ കേസ്‌: പ്രതികളില്‍ ലീഗ്‌ നേതാവിന്റെ മകനും
ന്യുമാന്‍ കോളേജ്‌ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസില്‍ മുസ്ലീം ലീഗ്‌ നേതാവിന്റെ മകനും. മുസ്ലീം ലീഗിന്റെ കോതമംഗലം മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും വെണ്ടുവഴി സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റുമായ കെ എം മീരാക്കുട്ടിയുടെ മകന്‍ ഷോബിന്‍ മീരാകുട്ടിയെയാണ്‌ പൊലീസ്‌ തിരയുന്നത്‌. ഷോബിന്‍ കൈപ്പത്തിവെട്ടാനെത്തിയ ഏഴംഗസംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു. കോതമംഗലത്തിന്‌ അടുത്തുള്ള എഞ്ചിനീയറിങ്‌ കോളജിലെ വിദ്യാര്‍ത്ഥിയായ ഷോബിന്‍ ഇപ്പോള്‍ ഒളിവിലാണ്‌. മീരാക്കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്‌ഡു നടത്തിയ പൊലീസ്‌ ഷോബിന്റെ ബൈക്കും ലാപ്‌ടോപ്പും കസ്‌റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന്റേതടക്കമുള്ള ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ്‌ ലാപ്‌ടോപ്പ്‌ പരിശോധിച്ചുവരുന്നു.കൈപ്പത്തിവെട്ടല്‍ സംഭവം കഴിഞ്ഞ്‌ ഒരാഴ്‌ച നാട്ടില്‍ ഉണ്ടായിരുന്ന ഷോബിനെ ഒളിവില്‍ പോകാന്‍ ചില മുസ്ലീം ലീഗുകാര്‍ സഹായിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മീരാകുട്ടി പ്രസിഡന്റായ സിഎച്ച്‌ കള്‍ച്ചറല്‍ സെന്ററും ഷോബിനും കൂട്ടരും പോപ്പുലര്‍ഫ്രണ്ടിന്റെ രഹസ്യയോഗങ്ങള്‍ക്കും പ്രചാരണത്തിനും ഉപയോഗിച്ചിരുന്നതായും അറിയുന്നു. പ്രസിഡന്റിന്റെ മകനെന്ന സൗകര്യവും സ്വാധീനവും ഷോബിന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച്‌ മുസ്ലീം ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസവും ഉടലെടുത്തു. മീരാകുട്ടിയെ കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടു. സിഎച്ച്‌ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസ്‌ 2009 ജൂലൈ 20ന്‌ മുസ്ലീംലീഗ്‌ നേതാവ്‌ ടി എ അഹമ്മദ്‌ കബീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ അന്ന്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ഡോ. എം കെ മുനീറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഈ ചടങ്ങില്‍ മീരാകുട്ടിയായിരുന്നു അധ്യക്ഷന്‍.ഷോബിനെ കോതമംഗലം സ്വദേശിയായ യൂനസാണ്‌ സംഘത്തിലുള്‍പ്പെടുത്തിയത്‌. യൂനസ്‌ തന്നെയാണ്‌ ഷോബിന്റെ പങ്ക്‌ പൊലീസിന്‌ വെളിപ്പെടുത്തിയതും. യൂനസ്‌ പിടിയിലായത്‌ അറിഞ്ഞതോടെ ഷോബിനും ഒളിവില്‍ പോകുകയായിരുന്നു.അതേസമയം പ്രതികള്‍ക്ക്‌ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വ്യാജസിംകാര്‍ഡുകള്‍ കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. സിംകാര്‍ഡ്‌ സംഘടിപ്പിച്ചു നല്‍കിയ സെല്ലുലാര്‍ കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ക്ക്‌ എതിരെ നടപടിയെടുക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.