Saturday, October 16, 2010

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി

കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

5 comments:

ജനശബ്ദം said...

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി








കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക



തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.





കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ജനശബ്ദം said...

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി








കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക



തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.





കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ജനശബ്ദം said...

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി








കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക



തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.





കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ജനശബ്ദം said...

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി








കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക



തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.





കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ജനശബ്ദം said...

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി








കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക



തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.





കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക