Monday, August 15, 2011

അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.



അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.




ന്യൂഡല്‍ഹി: അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ചൊവ്വാഴ്ച നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് പ്രശ്‌നം വീണ്ടും സങ്കീര്‍ണമായത്. അന്നയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ന ഹാസാരേയുടെ സമരത്തെ വിമര്‍ശിച്ചതിന് തൊട്ടു പിറകെയാണ് ഡെല്‍ഹി പോലീസ് സമരത്തിന് നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നയുടെ നിരാഹാര സമരത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
അന്ന ഹസാരെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജെ.പി. പാര്‍ക്കില്‍ നടക്കാനിരുന്ന സമരത്തിന് നേരത്തെ നല്‍കില്‍ അനുമതി പിന്‍വലിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചത്തെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അന്ന ഹസാരെയുടെ തീരുമാനം. സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ജെ.പി. പാര്‍ക്കില്‍ അറസ്റ്റ് വരിക്കുമെന്നും അന്ന ഹസാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതിന് പുറമെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും അന്ന ഹസാര തള്ളിക്കളഞ്ഞു.

2 comments:

ജനശബ്ദം said...

അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.


ന്യൂഡല്‍ഹി: അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ചൊവ്വാഴ്ച നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് പ്രശ്‌നം വീണ്ടും സങ്കീര്‍ണമായത്. അന്നയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ന ഹാസാരേയുടെ സമരത്തെ വിമര്‍ശിച്ചതിന് തൊട്ടു പിറകെയാണ് ഡെല്‍ഹി പോലീസ് സമരത്തിന് നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നയുടെ നിരാഹാര സമരത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

അന്ന ഹസാരെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജെ.പി. പാര്‍ക്കില്‍ നടക്കാനിരുന്ന സമരത്തിന് നേരത്തെ നല്‍കില്‍ അനുമതി പിന്‍വലിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചത്തെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അന്ന ഹസാരെയുടെ തീരുമാനം. സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ജെ.പി. പാര്‍ക്കില്‍ അറസ്റ്റ് വരിക്കുമെന്നും അന്ന ഹസാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതിന് പുറമെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും അന്ന ഹസാര തള്ളിക്കളഞ്ഞു.

ജനശബ്ദം said...

അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.


ന്യൂഡല്‍ഹി: അഴിമതിക്കെതിരായ അന്ന ഹാസാരേയുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ചൊവ്വാഴ്ച നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് പ്രശ്‌നം വീണ്ടും സങ്കീര്‍ണമായത്. അന്നയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ന ഹാസാരേയുടെ സമരത്തെ വിമര്‍ശിച്ചതിന് തൊട്ടു പിറകെയാണ് ഡെല്‍ഹി പോലീസ് സമരത്തിന് നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നയുടെ നിരാഹാര സമരത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

അന്ന ഹസാരെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജെ.പി. പാര്‍ക്കില്‍ നടക്കാനിരുന്ന സമരത്തിന് നേരത്തെ നല്‍കില്‍ അനുമതി പിന്‍വലിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചത്തെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അന്ന ഹസാരെയുടെ തീരുമാനം. സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ജെ.പി. പാര്‍ക്കില്‍ അറസ്റ്റ് വരിക്കുമെന്നും അന്ന ഹസാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതിന് പുറമെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും അന്ന ഹസാര തള്ളിക്കളഞ്ഞു.